Thu. Apr 25th, 2024

സ്വന്തം ഭാര്യക്ക് ബ്രയിസ്സറും ഷെഡ്‌ഡിയും വാങ്ങണമെങ്കിൽ പോലും പാവപ്പെട്ട വിശ്വാസികൾ ജോലിചെയ്യുന്നതിൻറെ ഓഹരി ദശാംശം എന്നും സ്തോത്രക്കാഴ്ചയെന്നുമൊക്കെപറഞ്ഞു പറ്റിച്ചു ഉപജീവനം നയിക്കുന്ന ഇവനെയൊക്കെ വേദപുസ്തക തൊഴിലാളി എന്നുപോലും വിളിക്കാൻ പറ്റില്ല ,ഇവനൊക്കെയാണ് സുവിശേഷ ദുരന്തങ്ങൾ…….അന്യൻ ജോലിചെയ്യുന്നത് പറ്റിച്ചു അടിവസ്ത്രവും അന്നവും വാങ്ങിക്കഴിക്കുന്ന ഇവന്റെയൊക്കെ ഭാര്യമാർക്ക് ആത്മാഭിമാനമുണ്ടോ? സ്വന്തമായോ അല്ലെങ്കിൽ സ്വന്തം അപ്പനോ ഭർത്താവോ ജോലിചെയ്യുന്നത് ഭക്ഷിച്ചു ശീലിച്ചിട്ടില്ലാത്ത ഇവളുമാരെയൊക്കെ സമ്മതിക്കണം.ഇവന്റെയൊക്കെ പുലമ്പൽ കേട്ട്‌ ആത്മാഭിമാനം ഇല്ലാത്ത ഇവന്റെയൊക്കെ പാസ്റ്ററമ്മച്ചിമാരോടൊപ്പം കയ്യടിക്കാനും പ്രാർത്ഥിക്കാനും കുറെ പട്ടിത്തീട്ടങ്ങളും.

ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ഒരു സാമൂഹ്യവിഷയത്തിനും നേരെ ഒരക്ഷരം ഉരിയാടി ശീലിച്ചിട്ടില്ലാത്ത ഈ ഉത്ഭവ ദോഷികൾ കേരളത്തെ നടുക്കിയ ഒരു വൻ ദുരന്തത്തിൽ മരിച്ചവരെയും ഇന്നും കണ്ണീർ തോർന്നിട്ടില്ലാത്ത അവരുടെ ബന്ധുക്കളെയും അവഹേളിക്കുന്നതോടൊപ്പം അന്യമത നിന്ദ നടത്തി സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാരും ഇത്തരം സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്താൻ പൊതുജനങ്ങളും സന്നദ്ധരാകേണ്ടിയിരിക്കുന്നു.

പ്രാർത്ഥിച്ചു ദുരന്തമുണ്ടാക്കാൻ കഴിവുള്ള ഈ വിവരദോഷി പറയുന്ന ദുരന്തഭൂമിക്ക് 500 മീറ്റർ അകലെയുള്ള ചെറിയാൻ വർഗീസ് എന്ന ഇൻഡ്യ പെന്തക്കോസ്ത് ദൈവസഭകരനെയും പൊക്കണം.അയാളെ ഇന്ത്യൻ ആർമിക്ക് പാക്കിസ്ഥാനെതിരെ ആറ്റം ബോംബിന് പകരമായി ഉപയോഗിക്കാം .